മാജിക്കല്‍ റിയലിസത്തിലൂടെ ലോകസാഹിത്യത്തില്‍ തന്റേതായ ഇടം കണ്ടെത്തിയ ഗാര്‍സിയ മാര്‍ക്കേസ് (87) അന്തരിച്ചു.ഇന്ത്യന്‍
സമയം പുലര്‍ച്ചെ 1.30ഓടെയായിരുന്നു അന്ത്യം.ശ്വാസകോശ അണുബാധയെ തുടര്‍ന്ന് ഏറെ നാളായി
ചികിത്സയിലായിരുന്നു.കുടുംബ വക്താവാണ് മാര്‍ക്കേസിന്‍റെ മരണവിവരം ട്വിറ്ററിലൂടെ ലോകത്തെ
അറിയിച്ചത്. നോവലിസ്റ്റ്, പത്രപ്രവര്‍ത്തകന്‍, ചെറുകഥാകൃത്ത് എന്നീനിലകളില്‍ പ്രശസ്തനായ
മാര്‍കേസിന് 1982ല്‍ സാഹിത്യത്തിനുള്ള നൊബേല്‍ പുരസ്‌കാരം ലഭിച്ചിട്ടുണ്ട്.1927 മാര്‍ച്ച്
ആറിനു കോളംബിയയിലെ മാക്ഡലീനയിലായിരുന്നു മാര്‍ക്കേസിന്റെ ജനനം.അല്‍ഷിമേഴ്‌സ് രോഗബാധിതനായി 2012ല്‍ എഴുത്ത്
നിറുത്തുകയായിരുന്നു.ഏറ്റവും കൂടുതല്‍ കോപ്പികള്‍ വിറ്റഴിക്കപ്പെട്ട ഏകാന്തതയുടെ നൂറുവര്‍ഷങ്ങള്‍, കോളറ കാലത്തെ പ്രണയം തുടങ്ങിയവ മാര്‍ക്കേസിന്റെ പ്രധാനപ്പെട്ട കൃതികളിൽ ഉൾപ്പെടുന്നു.ശാസ്ത്രസാങ്കേതികവിദ്യ , പരിസ്ഥിതി , ഇൻഫൊർമേഷൻ ടെക്നോളജി ,ആരോഗ്യം , വിദ്യാഭ്യാസം , നാട്ടുവാർത്തകള്‍, മത്സരപരീക്ഷള്, ഏറ്റവും പുതിയ വിവരങ്ങള്‍, ചിത്രങ്ങള്‍, വീഡിയോസ്
2014 ഏപ്രിൽ 19, ശനിയാഴ്‌ച
ഗബ്രിയേല്‍ ഗാര്‍സിയ മാര്‍ക്വേസ് അന്തരിച്ചു.
മാജിക്കല്‍ റിയലിസത്തിലൂടെ ലോകസാഹിത്യത്തില്‍ തന്റേതായ ഇടം കണ്ടെത്തിയ ഗാര്‍സിയ മാര്‍ക്കേസ് (87) അന്തരിച്ചു.ഇന്ത്യന്‍
സമയം പുലര്‍ച്ചെ 1.30ഓടെയായിരുന്നു അന്ത്യം.ശ്വാസകോശ അണുബാധയെ തുടര്‍ന്ന് ഏറെ നാളായി
ചികിത്സയിലായിരുന്നു.കുടുംബ വക്താവാണ് മാര്‍ക്കേസിന്‍റെ മരണവിവരം ട്വിറ്ററിലൂടെ ലോകത്തെ
അറിയിച്ചത്. നോവലിസ്റ്റ്, പത്രപ്രവര്‍ത്തകന്‍, ചെറുകഥാകൃത്ത് എന്നീനിലകളില്‍ പ്രശസ്തനായ
മാര്‍കേസിന് 1982ല്‍ സാഹിത്യത്തിനുള്ള നൊബേല്‍ പുരസ്‌കാരം ലഭിച്ചിട്ടുണ്ട്.1927 മാര്‍ച്ച്
ആറിനു കോളംബിയയിലെ മാക്ഡലീനയിലായിരുന്നു മാര്‍ക്കേസിന്റെ ജനനം.അല്‍ഷിമേഴ്‌സ് രോഗബാധിതനായി 2012ല്‍ എഴുത്ത്
നിറുത്തുകയായിരുന്നു.ഏറ്റവും കൂടുതല്‍ കോപ്പികള്‍ വിറ്റഴിക്കപ്പെട്ട ഏകാന്തതയുടെ നൂറുവര്‍ഷങ്ങള്‍, കോളറ കാലത്തെ പ്രണയം തുടങ്ങിയവ മാര്‍ക്കേസിന്റെ പ്രധാനപ്പെട്ട കൃതികളിൽ ഉൾപ്പെടുന്നു.
ഇതിനായി സബ്സ്ക്രൈബ് ചെയ്ത:
പോസ്റ്റിന്റെ അഭിപ്രായങ്ങള്‍ (Atom)
good
മറുപടിഇല്ലാതാക്കൂ